HOME
DETAILS

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗുരുതരവീഴ്ച്ച; പരീക്ഷ കഴിഞ്ഞും പല വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് തിരുത്തി

  
Web Desk
March 24 2025 | 03:03 AM

Serious collapse at Calicut University Even after the examination the internal marks of many students were corrected


തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയിൽ ഫലപ്രഖ്യാപന ശേഷം ഇന്റേണൽ മാർക്ക് തിരുത്തിയതായി കണ്ടെത്തൽ. ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. സിൻഡിക്കേറ്റ് പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മിനുട്‌സ് പരിശോധിച്ചപ്പോൾ വിവിധ കോഴ്സുകളിലായി 22 വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് ഫലപ്രഖ്യാപന ശേഷം തിരുത്താൻ അനുവാദം നൽകിയതായാണ് കണ്ടെത്തൽ. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാർക്കിൽ മാറ്റംവരുത്താനോ തിരുത്തൽ വരുത്താനോ  പാടില്ലെന്നാണ് വ്യവസ്ഥ. 

കാലിക്കറ്റ് സർവകലാശാല 2014ൽ പ്രസിദ്ധീകരിച്ച ഹാൻഡ് ബുക്ക് ഓഫ് എക്സാമിനേഷൻ പ്രകാരം ഇൻ്റേണൽ മാർക്ക് കോളജിലെ നോട്ടിസ് ബോർഡിൽ പ്രിൻസിപ്പൽ, വകുപ്പ് മേധാവി, ബന്ധപ്പെട്ട അധ്യാപകൻ എന്നിവരുടെസാക്ഷ്യപ്പെടുത്തലോടെ പ്രസിദ്ധീകരിക്കേണ്ടതാണ്. 
പരാതികൾ നൽകുന്നതിന് മൂന്നുദിവസത്തെ സമയം വിദ്യാർഥികൾക്ക് അനുവദിക്കണം. പരാതികളില്ലെങ്കിൽ സർവകലാശാല അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത മാർക്കിൻ്റെ പ്രിൻ്റ് ഔട്ട് നോട്ടിസ് ബോർഡിൽ വീണ്ടും പ്രസിദ്ധീകരിക്കണം. തുടർന്ന് ഇൻ്റേണൽ മാർക്ക് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യഥാർഥ രേഖകളുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയെന്നുമുള്ള സാക്ഷ്യപ ത്രത്തോടുകൂടി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത മാർക്കിൻ്റെ പകർപ്പ് പരീക്ഷാ കൺട്രോളർക്ക് അയച്ചുകൊടുക്കണമെന്നാണ് വ്യവസ്ഥ. 

ഓഡിറ്റ് അന്വേഷണക്കുറിപ്പിന് പരീക്ഷാഭവൻ നൽകിയ മറുപടിയിൽ സ്റ്റാൻ്റിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പരീക്ഷാ കൺട്രോളർ ഒറിജിനൽ രേഖകൾ പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് തിരുത്തിയതെന്ന് അറിയിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഓഡിറ്റ് വിഭാഗം 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു 

qatar
  •  13 hours ago
No Image

ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

Cricket
  •  13 hours ago
No Image

ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

National
  •  13 hours ago
No Image

മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി

National
  •  14 hours ago
No Image

കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  14 hours ago
No Image

മൂന്ന് വിഭാ​ഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ

uae
  •  15 hours ago
No Image

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ

uae
  •  16 hours ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ

Kerala
  •  17 hours ago
No Image

വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ

uae
  •  17 hours ago

No Image

"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്

Kerala
  •  21 hours ago
No Image

വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു

Kerala
  •  a day ago
No Image

പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

International
  •  a day ago