2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സുപ്രഭാതം നബിദിന ക്വിസ് മത്സരം തുടരുന്നു; കഴിഞ്ഞദിവസത്തെ വിജയികളെ അറിയാം, ഇന്നത്തെ ചോദ്യവും

സുപ്രഭാതം നബിദിന ക്വിസ് മത്സരം തുടരുന്നു; കഴിഞ്ഞദിവസത്തെ വിജയികളെ അറിയാം, ഇന്നത്തെ ചോദ്യവും

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് Fzone GOLD PARK മായി ചേര്‍ന്ന് സുപ്രഭാതം ദിനപത്രം സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങള്‍ തുടരുന്നു. വിജയികളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. ഐഫോണ്‍ 15 ആണ് ഒന്നാം സമ്മാനം. കൂടാതെ 300 സ്വര്‍ണനാണയങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.

   

ഇന്നത്തെ ചോദ്യം:


നബി (സ)ക്ക് മുഹമ്മദ് എന്ന പേര് നല്‍കിയത് ആര്?

A അബ്ദുല്‍ മുത്വലിബ്
B അബൂ ത്വാലിബ്
C അബ്ദുള്ള

ശരി ഉത്തരം താഴെയുള്ള വാട്‌സാപ്പ് നമ്പറില്‍ അയക്കുക:
8714886313
,
8714400964

കഴിഞ്ഞദിവസത്തെ വിജയികള്‍ ഇവരാണ്:


1. ഷംന നജീബ്, വടകര
2. അബൂബക്കര്‍ സിദ്ധീഖ് ഫൈസി, താനൂര്‍
3. ആദം മുഹമ്മദ് ഐബക്, ചേലേമ്പ്ര
4. ഫാത്തിമത്ത് അന്‍സ്വറ, പെരിമ്പിലാവ്
5. റിന്‍ഷിയ ഷെറിന്‍, താമരശ്ശേരി
6. മിന്‍ഹ മറിയം, തളീകര
7. ഫാത്തിമ നസ്മിന്‍, വെങ്ങുര്‍
8. സഫീര്‍ കെ.ടി, പാണ്ടിക്കാട്
9. ഫാത്തിമ റഷിദ് നിലഗിരി
10. മുഖ്താര്‍. നാരമ്പാടി

നിബന്ധനകള്‍:

▶️ ശരി ഉത്തരം രാത്രി 8 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.

▶️ ഇതോടൊപ്പം നല്‍കുന്ന വാട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്യണം.

▶️ വിജയികള്‍ക്ക് ദിവസവും 10 വീതം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും

▶️ അവസാന ദിവസം മെഗാ നറുക്കെടുപ്പിലൂടെ ഒരു ഐഫോണ്‍ 15 സമ്മാനം

▶️ ശരി ഉത്തരം അയക്കുന്നവരില്‍നിന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

▶️ സമ്മാനം വിതരണംചെയ്യുന്ന തിയതിയും സ്ഥലവും അവരെ നേരിട്ട് അറിയിക്കും.

▶️ വിജയികളുടെ പേര് നാളത്തെ സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

▶️ സുപ്രഭാതം, Fzone GOLD PARK ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

▶️ അവസാന തീരുമാനം സുപ്രഭാതം മാനേജ്‌മെന്റിന്റെത് ആയിരിക്കും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.