2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മഴ

കവിത
നൈന മണ്ണഞ്ചേരി

മഴ
മഴയുടെ സൗന്ദര്യത്തെപ്പറ്റി
മഴ നനഞ്ഞു വന്ന കവി നീട്ടിയെഴുതി.
ഒരാഴ്ച പനിയും ചുമയുമായി
കിടന്നപ്പോൾ പെയ്ത മഴയ്ക്ക്
അത്ര ഭംഗി തോന്നിയില്ല.

സ്വപ്നം
സ്വപ്നംകണ്ട് കിടക്കുകയായിരുന്നു കവി.
ഏതോ മനോഹര സ്വപ്നത്തിൽ
മുഴുകുമ്പോഴാണ്
പ്രിയതമയുടെ വിളി
‘അരി തീർന്നു’…
ഭാര്യയുടെ അരസികതയെപ്പറ്റി
ഓർത്ത് അരി മേടിക്കാൻ
കവി അങ്ങാടിയിലേക്ക് നടന്നു.

പുസ്തകം
പുതിയ ഷോകേസ് പണിതപ്പോൾ
ഭർത്താവ് പറഞ്ഞു,
ഷോകേസ് പുസ്തകം വയ്ക്കാൻ
പറ്റുന്നതാകണം.
പണ്ട് വായിക്കാനുള്ളതായിരുന്നു
ഇപ്പോൾ കാണിക്കാനുള്ളതായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.